MARAVI- KAVITHA.
മറവി
******
മറവിയിൽ നിന്നും
പ്രണയം
മാറിലേക്ക്
തുറിച്ചു നോക്കി.
മാറിൽ നിന്നും
താഴ്ന്നിറങ്ങിയ
പ്രണയം
പൊക്കിൾ വഴി
ഈറനണിഞ്ഞു.
ഇക്കിളിയിൽ
ഓർമ്മിച്ചെടുത്ത
പ്രണയത്തെ
വാക്കുകൾ
കടമെടുത്തോടി ..
വേലിക്കപ്പുറത്തു
കാമുകൻ
മുഷ്ടിമൈഥുനം ചെയ്തു.
*******
ഒ .വി. ശ്രീനിവാസൻ.